.സോപാന സംഗീത ചക്രവര്‍ത്തി ഞെരളത്ത് രാമ പൊതുവാള്‍
പ്രണാമം....
സോപാന സംഗീതത്തിന്‍റെ കുലപതിയായി അറിയപ്പെടുന്ന ഞെരളത്തു രാമപ്പൊതുവാളിന്‍റെ ശബ്ദം നിലച്ചിട്ട് ഇന്ന് 21ാംവർഷം...!
കേരളീയ സംഗീത ശാഖയായ സോപാന സംഗീതത്തിലെ എക്കാലത്തെയും ആചാര്യനാണ് ഞെരളത്ത് രാമ പൊതുവാള്‍ .
ലോകത്ത് തന്നെ ആദ്യായി ഒരു സംഗീത ഉപകരണം പ്രതിഷ്ടയായുള്ള ക്ഷേത്രം അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമത്തില്‍ ആണ് .സോപാന സംഗീത ചക്രവര്‍ത്തി ഞെരളത്ത് രാമപ്പൊതുവാളിന്റെ ഇടയ്ക്ക ആണ് ഇവിടെ പ്രതിഷ്ഠ .സംഗീതമാണ് ഇവിടെത്തെ പൂജയും പ്രസാദവും . സോപാന സംഗീത ചക്രവര്‍ത്തി.
കല കലക്ക് വേണ്ടിയോ കല ജീവിതത്തിനു വേണ്ടിയോ എന്ന പ്രസിദ്ധമായ ചോദ്യത്തിന്റെ ഉത്തരം ഞെരളത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ ജീവിതം കലക്ക് വേണ്ടി എന്ന് തിരുത്തേണ്ടിവരും.അത്രമാത്രം സോപാനസംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട ജന്മം ആണ് ഇദ്ദേഹത്തിന്റെത്.നിസ്വാര്‍ത്ഥമായ സംഗീത ഉപാസന. ക്ഷേത്രങ്ങളില്‍ വിവിധ പൂജാ സമയങ്ങളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ സോപാനത്തിനു സമീപത്തു നിന്ന് ആലപിച്ചിരുന്ന സോപാനസംഗീതത്തെ ആസ്വാദകരുടെ മനസ്സിലേക്ക് ഉയര്‍ത്തിയതാണ് പൊതുവാളിന്റെ പ്രതിഭ .ഇടയ്ക്ക കൊട്ടിക്കൊണ്ട് ക്ഷേത്ര നടയില്‍ പാടുമ്പോള്‍ ഉള്ള അതെ അഭൌമമായ പശ്ചാത്തലം തനിക്ക് പാടാന്‍ കിട്ടുന്ന ഓരോ ഇടങ്ങളിലും ഒരുക്കാന്‍ കഴിയുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രാഗവിസ്മയം .മനസ്സും ശരീരവും ജീവിതവും സംഗീതത്തിനായി സമര്‍പ്പിച്ച അവധൂതനായിരുന്നു ഇദ്ദേഹം .
സോപാന സംഗീതത്തിന്‍റെ കുലപതിയായി അറിയപ്പെടുന്ന ഞെരളത്തു രാമപ്പൊതുവാളിന്‍റെ ശബ്ദം നിലച്ചിട്ട് ഇന്ന് 21ാംവർഷം...!
കേരളീയ സംഗീത ശാഖയായ സോപാന സംഗീതത്തിലെ എക്കാലത്തെയും ആചാര്യനാണ് ഞെരളത്ത് രാമ പൊതുവാള്‍ .
ലോകത്ത് തന്നെ ആദ്യായി ഒരു സംഗീത ഉപകരണം പ്രതിഷ്ടയായുള്ള ക്ഷേത്രം അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമത്തില്‍ ആണ് .സോപാന സംഗീത ചക്രവര്‍ത്തി ഞെരളത്ത് രാമപ്പൊതുവാളിന്റെ ഇടയ്ക്ക ആണ് ഇവിടെ പ്രതിഷ്ഠ .സംഗീതമാണ് ഇവിടെത്തെ പൂജയും പ്രസാദവും . സോപാന സംഗീത ചക്രവര്‍ത്തി.
കല കലക്ക് വേണ്ടിയോ കല ജീവിതത്തിനു വേണ്ടിയോ എന്ന പ്രസിദ്ധമായ ചോദ്യത്തിന്റെ ഉത്തരം ഞെരളത്തിന്റെ കാര്യത്തില്‍ വരുമ്പോള്‍ ജീവിതം കലക്ക് വേണ്ടി എന്ന് തിരുത്തേണ്ടിവരും.അത്രമാത്രം സോപാനസംഗീതത്തിനായി സമര്‍പ്പിക്കപ്പെട്ട ജന്മം ആണ് ഇദ്ദേഹത്തിന്റെത്.നിസ്വാര്‍ത്ഥമായ സംഗീത ഉപാസന. ക്ഷേത്രങ്ങളില്‍ വിവിധ പൂജാ സമയങ്ങളില്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നിലെ സോപാനത്തിനു സമീപത്തു നിന്ന് ആലപിച്ചിരുന്ന സോപാനസംഗീതത്തെ ആസ്വാദകരുടെ മനസ്സിലേക്ക് ഉയര്‍ത്തിയതാണ് പൊതുവാളിന്റെ പ്രതിഭ .ഇടയ്ക്ക കൊട്ടിക്കൊണ്ട് ക്ഷേത്ര നടയില്‍ പാടുമ്പോള്‍ ഉള്ള അതെ അഭൌമമായ പശ്ചാത്തലം തനിക്ക് പാടാന്‍ കിട്ടുന്ന ഓരോ ഇടങ്ങളിലും ഒരുക്കാന്‍ കഴിയുന്നതായിരുന്നു ഇദ്ദേഹത്തിന്റെ രാഗവിസ്മയം .മനസ്സും ശരീരവും ജീവിതവും സംഗീതത്തിനായി സമര്‍പ്പിച്ച അവധൂതനായിരുന്നു ഇദ്ദേഹം .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ